രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളികയെത്തിച്ചെന്നാണ് യുവതി മൊഴി നൽകിയത്. ഗുളിക കഴിച്ച ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി.എവിടെ നിന്നാണ് മരുന്ന് എത്തിച്ചത് എന്ന് പോലും അറിയില്ല. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുൽ ഉറപ്പുവരുത്തി. അതിനുശേഷം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. തുടർന്ന് തിരുവനന്തപുരത്തുളള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാക്യതമായ രീതിയിലായിരുന്നു ഗർഭം അലസിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി.
ഗർഭഛിദ്രം ആശുപത്രിയിലല്ല, സുഹൃത്ത് വഴി ഗുളിക എത്തിക്കുകയായിരുന്നു; കഴിച്ചെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പുവരുത്തി; എംഎൽഎയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
